Posts

Showing posts from 2018

ബല്ലാത്ത ജാതി നിരൂപണം ------------------------------------------------ സുഡാപ്പി ഫ്രം മൗദൂദിയ

Image
ബല്ലാത്ത ജാതി നിരൂപണം ------------------------------------------------ സുഡാപ്പി ഫ്രം മൗദൂദിയ 'സുഡാനി ഫ്രം നൈജീരിയ' കണ്ടു. മലപ്പുറത്തെ നന്മ വരിഞ്ഞൊഴുകുന്ന ഉമ്മമാരെയും ഫുട്ബോൾ ഭ്രാന്തന്മാരായ ചെക്കന്മാരെയും പള്ളനെറച്ച് കണ്ടു. ഇത്രമേൽ പൊതുമണ്ഡലത്തിന് സ്വീകാര്യമായ മലയാള സിനിമ സമീപകാലത്തുണ്ടായിട്ടില്ല. അരികുവത്കരിക്കപ്പെടുകയും വാർപ്പുമാതൃകകളിൽ കുടുക്കപ്പെടുകയും ചെയ്തിരുന്ന മുസ്ലിം പ്രാതിനിധ്യത്തിന്റെ മറ്റൊരു വശം കാണിക്കാൻ ശ്രമം നടത്തിയ ഈ സിനിമ എന്തുകൊണ്ടായിരിക്കും ഇത്രയധികം സ്വീകാര്യമായിരിക്കുക? നിരൂപണശിങ്കങ്ങളുടെ ഖണ്ഡകാവ്യങ്ങൾ കൊണ്ട് കൊന്നു കൊലവിളിക്കപ്പെട്ട എത്രയോ സമീപകാല  സിനിമകളിൽ നിന്ന് എന്തു വ്യത്യാസമാണ് സുഡാനിക്കുള്ളത്? മുന്നോട്ടുവെക്കുന്ന പ്രമേയം തന്നെയാണ് സുഡാനിയെ വ്യത്യസ്തമാക്കുന്നത്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും മലപ്പുറം മാതൃക ആഘോഷമാക്കിയ ഈ സിനിമ മികച്ച കലാസൃഷ്ടി ആണെന്നതിൽ തർക്കമില്ല. പക്ഷേ, ഒരു സിനിമയെ വിലയിരുത്തുമ്പോൾ ആ സിനിമയുടെ അണിയറ പ്രവർത്തകരുടെ രാഷ്ട്രീയവും അവർ മുന്നോട്ടുവെക്കുന്ന മതവും അവരുടെ ആശയ പ്രപഞ്ചവും നിരൂപണത്തിന്റെ ഭാഗമാക്കേ

അയല്‍വാസിയുടെ കുടിവെള്ളക്കിണറില്‍ വിഷം കലക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍; കുടുക്കിയത്

Image
കീടനാശിനിയായ എക്കാലക്‌സും കരിഓയിലും ചേര്‍ത്ത മിശ്രിതമാണ് ബാലകൃഷ്ണന്‍ കിണറ്റില്‍ ഒഴിച്ചതെന്നും പൊലീസ് പറഞ്ഞു... അയല്‍വാസിയുടെ വീട്ടുകിണറ്റില്‍ വിഷം കലര്‍ത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സിസി ടിവിയില്‍ കുടുങ്ങി. കണ്ണൂര്‍ നീര്‍വേലി കുനിയില്‍ ഹൗസില്‍ കെ പി ബാലകൃഷ്ണനാ (70)ണ് പൊലീസിന്റെ പിടിയിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും അയല്‍വാസിയുമായ നീലഞ്ചേരി സുധാകരന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയ കുറ്റത്തിനാണ് ബാലകൃഷ്ണന്‍ പിടിയിലായത്. രാവിലെ കിണറിലെ വെള്ളത്തില്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് വീട്ടില്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചപ്പോഴാണ് ശനിയാഴ്ച അര്‍ധരാത്രി 2.10 ഓടെ ബാലകൃഷ്ണന്‍ വിഷം കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കീടനാശിനിയായ എക്കാലക്‌സും കരിഓയിലും ചേര്‍ത്ത മിശ്രിതമാണ് ബാലകൃഷ്ണന്‍ കിണറ്റില്‍ ഒഴിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷവും കരിഓയിലും പൊലീസ് കണ്ടെടുത്തു. പ്രതിയായ ബാലകൃഷ്ണന്‍ സിപിഐ എം നേതാവ് യു കെ കുഞ്ഞിരാമനെ കൊലപ്പെ

പ്രിയ സുഹൃത്തുക്കളെ .. എന്നെ ദീർഘ കാലം ആയി അലട്ടി കൊണ്ടിരിക്കുന്ന ഒരു യമണ്ടൻ സംശയം ഉണ്ട് ..

Image
പ്രിയ സുഹൃത്തുക്കളെ .. എന്നെ ദീർഘ കാലം ആയി  അലട്ടി കൊണ്ടിരിക്കുന്ന ഒരു യമണ്ടൻ  സംശയം ഉണ്ട് .. വീടുകളുടെ  സൺ ഷെയ്ഡിനെ അതായത് വെയില് തടയാൻ സജീകരിച്ചിട്ടുള്ള പാളിയെ  കുറിച്ചുള്ളതാണ് അത് .. സൺ ഷെയ്ഡ്  ഇല്ലാത്ത വീടുകൾ കേരളത്തിൽ ഉണ്ടാവില്ല .. മഴ വെള്ളം ചുമരിലേക്കും ജനലിലേക്കും   ഒഴുകുന്നതിനെ തടയുക എന്നതാണ്  കേരളത്തിലെ  സൺ ഷെയ്‌ഡുകൾ  ചെയ്തു കൊണ്ടിരിക്കുന്ന വലിയ ധർമ്മം .. എന്നാൽ ഗൾഫിൽ അറബികളുടെ വീടുകൾക്ക് സൺ ഷെയ്ഡ്  വളരെ വിരളം ആയിട്ടേ കാണുന്നുള്ളൂ .. സൂര്യ പ്രകാശം തടയുന്നതിന് വേണ്ടി  നിർമിക്കുന്ന  ഈ ഭാഗം കൂടുതൽ സമയം സൂര്യൻ  കത്തി ജ്വലിക്കുന്ന അറേബ്യയിലെ വീടുകൾക്ക് ഇല്ല ..!!!! എന്ത് കൊണ്ട്.? എന്ത് കൊണ്ട്.? എന്ത് കൊണ്ട് .? ചോദ്യം പാളി പോയി എങ്കിൽ കൊല്ലരുത് പ്ലീസ്. ഞാൻ ഒരു പാവമാണ്...🙏 ഉറക്കം കിട്ടാത്തത് കൊണ്ട് ചോദിച്ചു പോയതാണ് ...

പെൺകുഞ്ഞ്..! നൂറ് ആൺ മക്കളുണ്ടെങ്കിലും പെൺകുട്ടികൾ ഉണ്ടായില്ലെങ്കിൽ അറബികൾ അവരെ വന്ധ്യതയുള്ളവരായാണ് കണക്കാക്കിയിരുന്നത്.

Image
പെൺകുഞ്ഞ്..! നൂറ് ആൺ മക്കളുണ്ടെങ്കിലും പെൺകുട്ടികൾ ഉണ്ടായില്ലെങ്കിൽ അറബികൾ അവരെ വന്ധ്യതയുള്ളവരായാണ് കണക്കാക്കിയിരുന്നത്. ചിലർ പറഞ്ഞു: എനിക്ക് രോഗമായാൽ അവളാണ് (മകൾ) എന്റെ രോഗത്തെ കുറിച്ച് ചോദിക്കുകയുള്ളൂ. ആൺമക്കൾ എന്നോട് ചോദിക്കാറില്ല. പെൺകുട്ടികളിൽ ഒരു പ്രത്യേക സൗമ്യതയും സ്നേഹവും പ്രകടമായി കാണാൻ കഴിയും. പെൺകുട്ടികൾ ഉള്ളവർക്ക് ഇക്കാര്യം വേഗം മനസ്സിലാകും. യഅ്ഖൂബ് ബ്നു ബുഖ്താൻ പറയുന്നു: എനിക്ക് ഏഴ് പെൺകുട്ടികളുണ്ടായി. ഓരോ കുട്ടിയെയും പ്രസവിക്കുമ്പോൾ ഞാൻ ഇമാം അഹ്മദ് ബ്നു ഹമ്പലിന്റെ അരികിൽ ചെല്ലും. അദ്ദേഹം പറയും: ഹേ അബാ യൂസുഫ്! നബിമാർ പെണ്മക്കളുടെ പിതാക്കളായിരുന്നു! അദ്ദേഹത്തിന്റെ വാക്ക് എന്റെ സങ്കടം ഇല്ലാതാക്കുമായിരുന്നു. അറബികൾ പറയാറുണ്ടായിരുന്നു: ആണ്മക്കൾ അനുഗ്രഹമാണ്. പെണ്മക്കൾ നന്മയും. അനുഗ്രഹങ്ങളുടെ കണക്കാണ് അല്ലാഹു ചോദിക്കുക. എന്നാൽ നന്മകൾക്ക് പ്രതിഫലമാണ് നാളെ ലഭിക്കുക. പെൺകുഞ്ഞ് അലങ്കാരവും സൗഭാഗ്യവുമാണ്; അവളെ നല്ല രൂപത്തിൽ വളർത്തിയവർക്ക്…! manzoor vty

അഭിമാനിക്കാൻ എല്ലാവർക്കും ഓരോ കാരണം ഉണ്ട്... ഞങ്ങൾക്ക് നീയും... Rahul V Raj #CSMianz #Santoshtrophy72 #Captain #Centerback #6thtimechampionsKerala

Image

.....✍🏼 ഹാസ്യ നടിയായിരുന്ന കല്പന ജീവിച്ചത് അമ്പത് വയസ് വരെ മാത്രം. വീടുണ്ട്, സ്വത്തുണ്ട്; സൗന്ദര്യമുണ്ട്. സ്നേഹിക്കാൻ ആരാധകരുണ്ട്. മരിക്കുമ്പോൾ ഒരുതുള്ളി വെള്ളം നൽകാൻ ആരുമുണ്ടായില്ല. സ്വന്തം വീട്ടിൽ, മകളെയും പ്രിയപ്പെട്ടവരെയും കണ്ടുകൊണ്ട് മരിക്കാനാ...

Image
.....✍🏼 ഹാസ്യ നടിയായിരുന്ന കല്പന ജീവിച്ചത് അമ്പത് വയസ് വരെ മാത്രം.  വീടുണ്ട്, സ്വത്തുണ്ട്; സൗന്ദര്യമുണ്ട്. സ്നേഹിക്കാൻ  ആരാധകരുണ്ട്.  മരിക്കുമ്പോൾ ഒരുതുള്ളി വെള്ളം നൽകാൻ ആരുമുണ്ടായില്ല. സ്വന്തം വീട്ടിൽ, മകളെയും പ്രിയപ്പെട്ടവരെയും കണ്ടുകൊണ്ട് മരിക്കാനായില്ല. മരണവേദനയിൽ ആരും ആശ്വാസം നൽകാൻ അടുത്തുണ്ടായില്ല! നാടൻ പാട്ടിനെ ജനകീയമാക്കിയ സിനിമാനടൻ കലാഭവൻ മണി. 100 കോടിയുടെ സ്വത്തുണ്ടെന്നു പറയപ്പെടുന്നു. ജീവിച്ചത് 44 വയസുവരെ മാത്രം. കരളില്ലാതായിട്ട് തിരിച്ചറിയാൻപോലും ആയിരം കോടിയിലെ ഒരു രൂപ കൊണ്ടുപോലും സാധിച്ചില്ല. സമ്പാദ്യം വിട്ട് പോയ്മറഞ്ഞു. ജയലളിത: പതിനായിരം കോടിയുടെ സ്വത്ത്. രണ്ട് മാസം ഐസിയുവിൽ കിടന്നത് ജീവനോടെയോ അല്ലാതെയോ എന്നറിയില്ല. പതിനായിരം കോടി സ്വത്തുണ്ടായിട്ടും രണ്ടു മാസം പുറംലോകം കാണാനോ ആരോടെങ്കിലും സംസാരിക്കാനോ ആശ്വാസ വാക്ക് കേട്ട് മരിക്കാനോ കഴിഞ്ഞില്ല. 📜📄📜പാഠമുണ്ടൊരു പാട് ഈ ജീവിത മരണങ്ങളിൽ. മരണത്തിന് ആരോടും ദയയില്ല. 🤗😢🤗എങ്ങനെ, എവിടെ, എപ്പോൾ എന്നില്ല. ഒന്നും കയ്യിൽ കരുതാൻ അനുവദിക്കില്ല. കരുതിയാലും പ്രയോജനം ചെയ്യില്ല. വന്നു വിളിക്കുമ്പോൾ ഒര

വാടാനപ്പള്ളിയുടെ അഭിമാന താരം രാഹുലിന് അഭിനധനങ്ങൾ💐💐💐

Image

സൗരോർജം കൂടുതൽ ഉപയോഗിച്ചാൽ സൂര്യ ഭഗവാന് ഇഷ്ടമല്ല... സൂര്യൻ തണുത്തു പോകും എന്ന് ബി ജെ പി നേതാവ് അശോക് സാക്സേന പ്രസ്താവന ഇറക്കി മണിക്കൂറുകൾക്കകം പ്രവർത്തകർ നാട്ടിലുള്ള സോളാർ പാനലുകൾ തകർക്കാൻ തുടങ്ങി. ദൈവമേ ഇന്ത്യയെ രക്ഷിക്കണമേ !!!! 👇👇👇👇

"നബിയെ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (വി .ഖുർആൻ verse 59 in chapter 33) ..... ഇനി ഈ വീഡിയോ കണ്ടാലും. 👇

പ്രിയപ്പെട്ട ചക്ക മോൾ അറിയാൻ നിന്റെ അപ്പച്ചൻ ചക്ക കുരു എഴുതുന്നത്.

പ്രിയപ്പെട്ട  ചക്ക മോൾ അറിയാൻ നിന്റെ അപ്പച്ചൻ ചക്ക കുരു എഴുതുന്നത്.                                      കാക്ക കൊത്തിയും, ഈച്ച ആർത്തും,... ആർക്കും വേണ്ടാതെ പഴുത്ത് തൂങ്ങി കിടന്നിരുന്ന നിനക്ക് ഒരു നല്ല കാലം വന്നതിൽ ഏറ്റവും കൂടുതൽ  സന്തോഷിക്കുന്നത് നിന്റെ  ഈ അപ്പച്ചനാണ്. ചക്ക മോളേ.... നിന്നെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതു അറിഞ്ഞതു മുതൽ നിന്റെ അമ്മ ഉറങ്ങിയിട്ടില്ല... മോളേ നീ ഒത്തിരി സൂക്ഷിക്കണം ചുറ്റും ശത്രുക്കളാണ്... ചക്ക ചാപ്സ് ,... ചക്ക ചില്ലി .....കൂഞ്ഞില് കുറു മ എന്നൊക്കെ പറഞ്ഞ്  പൊക്കിക്കോണ്ട്  നടക്കാൻ ഒത്തിരി പേരു വരും , ഇതൊന്നും കണ്ട്  എന്റെ  മോൾ അഹങ്കരിക്കരുത്  . കല്പവൃക്ഷമായിരുന്ന തെങ്ങിനും, തേങ്ങയ്ക്കും സംഭവിച്ചത് ഓർത്താൽ നിനക്ക് നല്ലത്. റബർ അണ്ണനും ... കശുവണ്ടി മാമനും വന്ന ഗതി എന്റെ മോൾക്ക് വരരുത്, എല്ലാം നശിപ്പിച്ചിട്ട്    താങ്ങു വില വേണമെന്ന് പറഞ്ഞ് മാത്രം വന്നേക്കരുത് , മാമനേയും,  അണ്ണനേയും ഒക്കെ താങ്ങി ... താങ്ങി കേരളക്കാര്  ഇപ്പത്തന്നെ കടത്തില്ലാ.... കണ്ടറിഞ്ഞ് ജീവിച്ചാൽ നിനക്ക് കൊള്ളാം എന്ന് സ്വന്തം അപ്പച്ചൻ " ചക്ക കുരു"

*വിദ്യാലയങ്ങളിലെ അഴിഞ്ഞാട്ടം* *വിമർശിക്കപ്പെടുന്നത് എന്തുകൊണ്ട് ?*

▄▄▄▄▄▄▄▄▄▄▄▄▄▄ അതിരുവിട്ട ആഘോഷങ്ങളും അതിന്റെ മറവിൽ നടക്കുന്ന അഴിഞ്ഞാട്ടവും ഇന്ന് ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. വീട്ടിലും വിദ്യാലയങ്ങളിലും സമൂഹത്തിലും നിയന്ത്രങ്ങൾ വരുത്തുന്നത് കടുത്ത അപരാധമായി ചിത്രീകരിക്കപ്പെടുന്നു.ആഘോഷങ്ങളുടെ മറവിൽ പലപ്പോഴും തന്നിഷ്ടങ്ങൾ പുറത്തെടുക്കാൻ പലരും പഴുതന്വേഷിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഓണാഘോഷ വേളയിൽ വാഹനം ഇടിച്ച് കയറ്റി ഒരു പാവം പെൺകുട്ടിയെ വധിച്ച സാഹചര്യം വരെ നമ്മുടെ കേരളത്തിലുണ്ടായി.!! ഇനിയും അതാവർത്തിക്കാതിരിക്കാൻ ചെയ്യുന്ന കരുതലുകളെപ്പോലും വെല്ലുവിളിക്കുന്നവരെ പിൻതുണക്കുന്നവർ ആരായാലും ധാർമ്മിക ബോധമുള്ളവർ അവരെ വിലയിരുത്തും. കോളേജ് അധികൃതരും, രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ പ്രവർത്തകരും, ബുദ്ധിജീവികളും, സുഹൃത്തുക്കളുമെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുവദിച്ച് തന്നാലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് എങ്ങിനെ അഴിഞ്ഞാട്ടത്തിന്റെ ഭാഗമാകാൻ സാധിക്കും....?! മതപണ്ഡിതന്മാർ എന്തുകൊണ്ട് അഴിഞ്ഞാട്ടത്തെ വിമർശിക്കുന്നു എന്നറിയാൻ  താഴെ ചേർത്ത ഇസ്ലാമിക പ്രമാണങ്ങൾ മനസ്

ഈ പാവം അമ്മയുടെ കഷ്ടപ്പാട് കേൾക്കുക... Share ചെയ്യൂ....

ഈ പാവം അമ്മയുടെ കഷ്ടപ്പാട് കേൾക്കുക...  Share ചെയ്യൂ....

വർഗീയ /രാഷ്ട്രീയ കാപട്യങ്ങളില്ലാതെ വിലയിരുത്തുന്നവർക്ക് അധ്യാപകന്റെ പ്രസംഗത്തിൽ അശ്ലീലതയോ സ്ത്രീയെ അപമാനിക്കുന്നതോ കണ്ടെത്താനാവില്ല.

Image

ടെൻഷൻ മാറ്റാൻ...ഇങ് ദുബായിക് ബാ 😂😂

പഴുതാര (കലക്കുന്നൻ) വിഷം..

Image
പഴുതാര (കലക്കുന്നൻ) വിഷം.. ഇപ്പോഴുള്ള നമ്മുടെ നാട്ടിലെ ഈ കാലാവസ്ഥയിൽ സാധാരണ ഒട്ടുമിക്കവാറും വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് പഴുതാര വീടിന്റെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന പഴുതാര കുത്തിയാൽ നല്ല കടച്ചിലുണ്ടാവും. വളരെ ശക്തമായ കടച്ചിൽ അനുഭവപ്പെടുന്നു എന്നു മാത്രമല്ല അവിടെ നീര് വെക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ പഴയ കാലങ്ങളിൽ ഉള്ളവർ വീട്ടിൽ തന്നെ ഇതിന് പരിഹാരമാർഗ്ഗം കണ്ടിരുന്നു. ചില നാട്ടുമരുന്നുകൾ അറിഞ്ഞിരുന്നാൽ അവ ഉപയോഗിക്കാം. തുമ്പയുടെ ഇലയും മഞ്ഞളും അരച്ച് പുരട്ടുക. തുളസി, പച്ചമഞ്ഞൾ ചേർത്തരച്ചു പുരട്ടുക. പാണൽ ഇല അരച്ച് പുരട്ടുക. പഴുതാരച്ചെടിയുടെ ഇല അരച്ച് പുരട്ടുക. പഴുത്ത പ്ലാവില നല്ലെണ്ണയിൽ അരച്ച് പുരട്ടുക. ഉങ്ങിന്റെ ഇലയും, കായവും ചേർത്ത് അരച്ച് പുരട്ടുക. തുമ്പയില അരച്ച് ഗോമൂത്രത്തിൽ ചാലിച്ചു പുരട്ടുന്നത് നല്ലതാണ്. ഉണക്ക മഞ്ഞൾ നന്നായി ചൂടാക്കി ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി(കിഴി) കടിച്ച ഭാഗത്ത്‌ ചൂട് കൊള്ളുന്നത് നല്ലതാണ്. പച്ച മഞ്ഞളിന്റെ നീരിൽ കായം പൊടിച്ചു ചേർത്ത് ചാ

ബീറ്റ്റൂട്ട് ഈ രോഗത്തെ അകറ്റും

Image
ബീറ്റ്റൂട്ട് ഈ രോഗത്തെ അകറ്റും തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ദിനചര്യകളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും ഭക്ഷണം കഴിക്കുന്നത് പോലും പതിയെ മറന്ന് തുടങ്ങും. വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്നതാണ് അല്‍ഷിമേഴ്സ് രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അല്‍ഷിമേഴ്സിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി പുരോഗമിക്കുകയാണ്. ഫലം കാണുന്നത് വരെ സ്മൃതിനാശം സംഭവിച്ച രോഗികളോട് ചെയ്യാനുള്ളത് ഒന്ന് മാത്രം. സാന്ത്വനവും സ്നേഹാര്‍ദ്രമായ പരിചരണവും മാത്രം. ചില ഭക്ഷണങ്ങള്‍ക്ക് ചില രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തെ ചെറുക്കും എന്നും പഠനങ്ങള്‍ പറയുന്നു. ബീറ്റ് റൂട്ടിന് നിറം നല്‍കുന്ന പദാര്‍ത്ഥമാണ് ഇതിന് സഹായിക്കുന്നതെന്നും യുഎസിലെ സൗത്ത് ഫ്ലോറിഡ യൂണിവേഴസിറ്റി നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നുകൂടിയാണ്

ഈ നേർച്ച എന്തിനുവേണ്ടി ? സോഷ്യൽ മീഡിയ അധിക്ഷേപിച്ച ഈ യുവാവിന്റെ നേർച്ചയുടെ കാരണം അറിഞ്ഞാൽ ആരും നമിച്ചുപോകും…..

Image
ഈ നേർച്ച എന്തിനുവേണ്ടി ? സോഷ്യൽ മീഡിയ അധിക്ഷേപിച്ച ഈ യുവാവിന്റെ നേർച്ചയുടെ കാരണം അറിഞ്ഞാൽ ആരും നമിച്ചുപോകും….. ദേഹമാസകലം ശൂലങ്ങള്‍ തറച്ച് അതില്‍ ചെറുനാരങ്ങ കോര്‍ത്തിട്ട് നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം. ഇതായിരുന്നു കഴിഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കാണുന്നവരുടെ പോലും ശരീരത്തില്‍ ഒരു പുളച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് താഴെ യുവാവിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റ്‌കളും വന്നു. കൂടുതലും ഈ യുവാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ ആധുനിക കാലത്ത് ഇത്തരത്തിലുള്ള നേര്‍ച്ചകളെയും ആരാധനാ രീതികളെയും ഭൂരിപക്ഷം ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഗോവിന്ദ് രാജേഷ്‌ എന്ന ആ യുവാവ് ഇത്രയും വേദനാജനകമായ ഒരു വഴിപാട് നേര്‍ന്നതും നടത്തിയതും എന്തിനാണ് എന്നറിഞ്ഞാല്‍ ആരും അദേഹത്തെ ആദരിച്ചു പോകും. തന്റെ പ്രിയ കൂട്ടുകാരൻ സെബിൻ ബെന്നി ആക്സിഡന്റ് ആയി കിടന്നപ്പോൾ ഗോവിന്ദ് രാജേഷ് നേർന്ന നേർച്ചയാണ് അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണെങ്കിൽ മീന ഭരണി നാളിൽ ദേഹാഹമാസകലം ശൂലം കുത്തിക്കോളാം എന്നുള്ളത്. അത് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പല അഭിപ്രായങ്ങളും വന്നിരു

സാധാരണ കുരുമുളകിന്‍റെ പത്തിരട്ടി കായ്ഫലമുള്ള രോഗ പ്രതിരോധ ശേഷി ഏറെയുള്ള പെപ്പര്‍ തെക്കന്‍ എന്ന കുരുമുളക് ചെടി..

Image
അത്രത്തോളമുണ്ട് രാജ്യാന്തരങ്ങളില്‍ നമ്മുടെ കുരുമുളകിന്റെ സ്ഥാനം. കേരളത്തിന്‍റെ നാണ്യ വിളകളുടെ വിപണിയുടെ നെടുംതൂണായ കുരുമുളകിന് 'കറുത്ത പൊന്ന്' എന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് ചേരുക ? വിപണിയില്‍ എന്നും ചക്രവര്‍ത്തിയായ നമ്മുടെ കുരുമുളകിന്‍റെ ഒരു പുതിയ ഇനത്തെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ, കേരളത്തില്‍ പരമ്പരാഗതമായ കൃഷിരീതിയില്‍ സാധാരണ കുരുമുളകുചെടികള്‍ ഒരു ഹെക്ട്ടരില്‍ നിന്നും ശരാശരി 400 കിലോഗ്രാം വിളവ്‌ തരുമ്പോള്‍ പെപ്പര്‍ തെക്കന്‍  തരുന്നത് 8600 കിലോഗ്രാം എന്ന അതിഭീമമായ വിളവാണ് എന്നതാന്‍ തെക്കന്‍ പെപ്പറിനെ ഒരു കാര്‍ഷിക അത്ഭുതമാക്കി മാറ്റുന്നത്. അതായത് ഒരു ശരാശരി ടെറസ്സില്‍ കൃഷി ചെയ്‌താല്‍ പോലും വലിയ ഒരു വരുമാനം കര്‍ഷകന് നേടിക്കൊടുക്കന്ന ഒരു അപൂര്‍വ്വ കൃഷി. രാസവള പ്രയോഗമോ അമിതമായ പരിചരണമോ ഒന്നും വേണ്ട എന്നതാണ് ഈ ചെടിയുടെ മറ്റൊരു പ്രത്യേകത. തന്‍റെ പെപ്പര്‍ തെക്കനെക്കുറിച്ച് തോമസ്സ് തന്നെ വിശദീകരിക്കുന്ന വീഡിയോ താഴെ ചേര്‍ക്കുന്നു:- സാധാരണ കുരുമുളകിന്‍റെ പത്തിരട്ടി കായ്ഫലമുള്ള രോഗ പ്രതിരോധ ശേഷി ഏറെയുള്ള പെപ്പര്‍ തെക്കന്‍ എന്ന കു

ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പോൾ ചക്കയുടെ ഒരു ചിരി

Image

#ഇവനൊക്കെ_എങ്ങോട്ട്_പോകുവാണോ_ആവൊ.... #ജനങ്ങൾക്ക്_ഒരു_നിയമം_പോലീസിനും_മന്ത്രിക്കും_വേറൊന്നും

Image
മുഖ്യ മന്ത്രിക്ക് എസ്കോർട് പോയ പോലീസ് വാഹനം കൊട്ടാരക്കര പനവേലിയിൽ സൂപ്പർ ഫാസ്റ്റ് ബസ്സുമായി കൂട്ടി ഇടിച്ചു.... പോലീസുകാരുടെ നില ഗുരുതരം.... പോലീസ് വാഹനത്തിന്റെ അമിത വേഗം ആണ് അപകടത്തിന് കാരണം എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.... #ഇവനൊക്കെ_എങ്ങോട്ട്_പോകുവാണോ_ആവൊ.... #ജനങ്ങൾക്ക്_ഒരു_നിയമം_പോലീസിനും_മന്ത്രിക്കും_വേറൊന്നും

✍🏻 *നീൽ കരയിപ്പിച്ച ടീച്ചർ* ...🌓 •••••••••••••••••••••••••••••••••••••••••••

💡ദരിദ്രനായിരുന്നു *ഒല്ലി നീൽ.* കറുത്ത വർഗ്ഗക്കാരൻ... *കുറുമ്പൻ...* അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ 14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന *കർഷകൻ.* എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള *സ്കൂളിൽ* അദ്ദേഹം നീലിനെ ചേർത്തു. 💡ഒന്നും *പഠിയ്ക്കാതെ,* അധ്യാപകരെ *ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ* നടത്തിയും നീൽ നടന്നു. സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു. ഇംഗ്ലീഷ് അധ്യാപിക *മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി.* 💡കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും *പേരു മാത്രം* വിളിച്ചു. 💡അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം *ക്ലാസ് കട്ട്* ചെയ്ത് ചുറ്റിക്കറങ്ങി *ലൈബ്രറിയലെത്തി.* കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത്. ലൈബ്രറിയിലെ *ഒരു പുസ്തകം* നീലിന്റെ ശ്രദ്ധയിൽ പെട്ടു. സിഗരറ്റ് പുകച്ചിരിക്കുന്ന, അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ. ആ ചട്ടയാണ് നീലിനെ ആകർഷിച്ചത്. കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർ ബി എഴുതിയ  *'ദ ട്രഷർ

#ഇങ്ങളെന്താണ്_മാഷേ_ഇങ്ങനെ??? ഇയാളൊക്കെ എന്തൂട്ട് മാഷാണ്.....

Image
#ഇങ്ങളെന്താണ്_മാഷേ_ഇങ്ങനെ??? ഇയാളൊക്കെ എന്തൂട്ട് മാഷാണ്..... എന്തൊരു തോൽവിയാണ്.... നല്ല പോലെ തുണിയുടുത്തു നടക്കണം പോലും .....ഇക്കാലത്തു പറയാൻ കൊള്ളാവുന്ന വാർത്താനം ആണോ ഇതൊക്കെ.. മാഷേ ഇങ്ങളൊക്കെ ഇനി എന്നാണ് ഒന്നു പുരോഗമിക്കുക... ങക്ക് പറ്റുവണേൽ ഒരു ചുംബന സമരം സംഘടിപ്പിക്ക്‌ മ്മള് ഇണ്ടാവും കൂടെ ....അതൊക്കെ അല്ലെ ഒരു പുരോഗമനം. അല്ലാണ്ട് തുണിയുടുത്ത് നടക്കാൻ ഒക്കെ പറഞ്ഞാൽ ശ്ശെ... അതു മാഷടെ മത വേദിയിൽ പോലും പറയരുത് !!!. മാഷ്‌ ഒരു കാര്യമോർക്കണം ഇങ്ങനൊക്കെ അങ്ങു പറഞ്ഞേച് പോയാൽ ഞങ്ങൾ വെറുതെ വിടാൻ മാഷ് ജഗതിയോ, പള്ളിലച്ചനോ അല്ല 'പ്രാകൃത മത'ക്കാരനാണ്...മറ്റേ 'ഏഴാം നൂറ്റണ്ടിലെ'.... ആ മതമില്ലേ .....മ്മ്‌ടെ വണ്ടീലെ 'മാഷാ അള്ളാടെ' ആ അത് തന്നെ ... മ്മക്ക് ഓര തീരെ പറ്റൂല്ല..ഓരു കുറേ പർദയും ചർമ്മം ഛേദിക്കലും ഒക്കെ ആയി ഒരു ജാതി ഗഡികള് ... മ്മളോ ഈ കഴിഞ്ഞ മാസമ ഒരുത്തനെ അട പടലം തീർത്തത്. മുപ്പത്തേഴു വെട്ട് അങ്ങു വെട്ടി. സത്യം പറയാമല്ലോ ഒരു 'തൊലിമുറിക്കുന്ന' നോവ് പോലും ഇണ്ടാക്കീല.... പിന്നൊരുത്തിയുടെ അടിവയറിനൊരു താങ്ങും. ..

How to opt out of Facebook’s Platform data sharing

Image
Image Credit: EFF You shouldn't have to do this. You shouldn't have to wade through complicated privacy settings in order to ensure that the companies with which you've entrusted your personal information are making reasonable, legal efforts to protect it. But  Facebook has allowed third parties to violate user privacy on an unprecedented scale , and, while legislators and regulators scramble to understand the implications and put limits in place, users are left with the responsibility to make sure their profiles are properly configured. Over the weekend, it became clear that Cambridge Analytica, a data analytics company, got access to  more than 50 million Facebook users' data  in 2014. The data was overwhelmingly collected, shared, and stored without user consent. The scale of this violation of user privacy reflects how Facebook's terms of service and API were structured  at the time . Make no mistake: this was  not a data breach . This was exactly how Facebook

എന്റെ സംസ്ഥാനത്തിന്റെ ഭരണം നിർവ്വഹിക്കാനായിട്ടാണ് നിങ്ങളെ ഞാൻ ജോലിക്കു വച്ചത്.എനിക്കു വേണ്ടി സത്യസന്ധമായും ആത്മാർത്ഥമായും ജോലി ചെയ്യേണ്ടത് നിങ്ങളുടെ കടമയുമാണ്. അതിനുള്ള ശമ്പളവും ഞാൻ നല്കുന്നുണ്ട്. കാരണം യജനമാനൻ ഞാൻ തന്നെയാണെന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്.

എന്റെ സംസ്ഥാനത്തിന്റെ ഭരണം നിർവ്വഹിക്കാനായിട്ടാണ് നിങ്ങളെ ഞാൻ ജോലിക്കു വച്ചത്.എനിക്കു വേണ്ടി സത്യസന്ധമായും ആത്മാർത്ഥമായും ജോലി ചെയ്യേണ്ടത് നിങ്ങളുടെ കടമയുമാണ്. അതിനുള്ള ശമ്പളവും ഞാൻ നല്കുന്നുണ്ട്. കാരണം യജനമാനൻ ഞാൻ തന്നെയാണെന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്. കാര്യങ്ങൾ ഇവ്വിധമായിരിക്കേ നിങ്ങൾ ആരോടു ചോദിച്ചിട്ടാണ് നിങ്ങളുടെ ശമ്പളം മറ്റ് ആനുകൂല്യങ്ങൾക്കു പുറമേ എഴുപതിനായിരവും തൊണ്ണൂറായിരവും ആക്കി മാറ്റിയത് ? ആരോട് ചോദിച്ചിട്ടാണ് ഞാൻ നിങ്ങൾക്കു നല്കേണ്ടുന്ന ആനുകൂല്യങ്ങൾ നിങ്ങൾ സ്വയം വർദ്ധിപ്പിച്ചത് ? നിങ്ങൾക്ക് യാത്ര ചെയ്യാൻ നല്ല വാഹനങ്ങൾ ഉണ്ടായിരിക്കേ തന്നെ ആരോടു ചോദിച്ചിട്ടാണ് 26 ലക്ഷം രൂപയുടെ 25 ഇന്നോവവാഹനങ്ങൾ വാങ്ങിയത് ? ഇവിടെ മറ്റു തൊഴിലാളികളും കർഷകരും ഉണ്ടെന്ന് നിങ്ങൾക്ക് അറിയായ്കയാണോ ? കഷ്ടിച്ച് ജീവിക്കാനുള്ള ശമ്പളം ലഭിക്കാതെ സമരം പോലും ചെയ്യേണ്ടി വരുന്ന ഒരു വലിയ ജനത ഇവിടെ ഉണ്ടായിരിക്കേ നിങ്ങൾ 140 പേരും ചേർന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇത് ചെയ്യേണ്ടിയിരുന്നില്ല. ഈ ശമ്പള വർദ്ധനവ് ഇല്ലാതെ നിങ്ങൾക്ക് ജീവിക്കാൻ പ്രയാസമാണെങ്കിൽ എന്തിനാണ് ഇത്ര താല്പര്യവും തിടുക്കവും കാണിച്ച് ആ കസേരകളിൽ ക